Monday, March 24, 2008

ചെന്കള്‍ സൌടങ്ങള്‍ക്കിടയില്‍...

അറിന്നിട്ടുണ്ടോ


പരലോകത്ത്


സ്വര്‍ഗതിനും നരകതിനും ഇടയില്‍


ഒരു പ്രേതം


പണ്ടു മോട്ടിട്ടയ്തും


വിരിന്നതും


വേദനയോടെ കൊഴിന്നതും


കൂറ്റന്‍


ചെന്കള്‍ സൌധങ്ങളില്‍


അയാള്‍ അയാള്‍

ഓരോ നിമിഷവും പറിച്ചു നടാന്‍

വിധിക്കപ്പെട്ട

യമുനയുടെ ഓലങ്ങളോട്

വേര്പാടിനാല്‍ ചുവന്നു പിടയ്ക്കുന്ന

സന്ധ്യയോടു

പ്രഭാതത്തില്‍ കൈ വീശി

അകലേക്ക്‌ മായുന്ന നിശയോട്

റെയില്‍വേ സ്റ്റേനിലെ

ചുട്ട നിമിഷങ്ങളോട്

സഹതാപിക്കുന്നുണ്ടാത്രേ.

സഹോദരാ,

അഗ്നിയുടെ ചൂടും

വിറകിന്റെ ആത്മാവും പേറുന്ന

പുകച്ചുരുലാനയാല്‍.

ആഗ്രയിലെ വെളുത്ത

അശ്രു ബിന്ടുവിനു മുന്നിലിരുന്നു

പഴയ കവിതകള്‍

അയാള്‍

തിരുത്തി എഴുതുന്നുണ്ട്

പൂന്തോട്ടത്തില്‍ നിന്നു

അടര്‍ന്നു വീണ

പുശപത്തെ ഓര്ത്തു

ലോകം മുഴുവന്‍

തെങ്ങുന്നുവെന്നു

മുറിഞ്ഞു പോയ വാളിനെ ഓര്ത്തു

ഗൌളി ഒരുപാടു കരയാരുന്ടെന്നു

ഒറ്റപ്പെട്ട പക്ഷി മാത്രമല്ല

നിലവിളിക്കാരെന്നു

നിലത്തു വീണ ആദ്യ ഇലയെ

ഒര്താണ്,

തേടിയാണ്

പിന്നീടോരോ ഇലലയും

കൊഴിന്നു വീഴുന്നതെന്ന്.

[ഒരു പക്ഷെ,

കൊഴിഞ്ഞ പുഷ്പവും കരിയിലയും

ഒറ്റപ്പെട്ട കിളിയും

പരലോകത്ത് വച്ചു

ഇങ്ങനെ തെട്ടിധരിക്കുന്നത്

പാതിവായിരിക്കാം]

പ്രേതം തിരിച്ചരിന്നിരിക്കുന്നു

അകലെയായിരിക്കുംപോഴാനു

ഹ്ര്ടയന്കള്‍ക്ക്

നാക്കു മുലക്കുക

ഒരായിരം നാക്കുകലുമായി

പെര്തം കവിത എഴുതുകയാണ്

ഇപ്പോള്‍

നിങ്ങലാരോടെന്കിലും

ചോദിച്ചു നൂക്കുക

പരലോകത്ത്

ചുട്ടു പൊള്ളുന്ന

ആയിരം നാക്കുകലുള്ള

ഹ്ര്ടയവുമായി

മൌനിയായി

ethenkilum പ്രേതം

പുലയുന്നത് കണ്ടോ എന്ന്.

No comments: